Saturday, 14 September 2013

നിങ്ങൾ ഏതു ഗ്രൂപ്പാ ണ് , പിണറായി ഗ്രൂപ്പോ അതോ വീ എസ് ഗ്രൂപ്പോ ?

സീ പീ എം പ്രവത്ത കരോടും അനുഭാവികളോ ടും മറ്റുള്ള പാട്ടി ക്കാചോദിക്കുന്ന ഒരു ചോദ്യമുണ്ട്.. അത് ഇതാണ്, നിങ്ങ തു ഗ്രൂപ്പാണ്  പിണറായി ഗ്രൂപ്പാ ണോ അതോ വീ എസ് ഗ്രൂപ്പാണോ എന്ന്. നമ്മുടെ നാട്ടിലെ മനോരമാദി കുത്തക പത്രങ്ങളും മാധ്യമങ്ങളും സീ പീ എമ്മിപിണറായി ഗ്രൂപ്പ്‌,  വീ എസ് ഗ്രൂപ്പ്എന്ന്   ണ്ടു ഗ്രൂപ്പ് ഉണ്ടെന്നനിലക്കാണ ല്ലോ പ്രചരണം നടത്തുന്നത്? അതും പോരാഞ്ഞ് സംസ്ഥാന തല, ജില്ല-താലൂക്ക്  തല   നേതാക്കളിആരൊക്കെ ഇന്ന  ഗ്രൂപ്പിപെട്ടവരാണെന്ന നിലക്കും പ്രചരിപ്പിക്കുന്നത് ഒരു പതിവാണ്. എന്നോട് ചോദ്യം ഉന്നയിക്കുന്നവരോട്  എന്റെ മറുപടി ഞാസീ പീ എം കാര ആണ്. എനിക്ക് ഒരു ഗ്രൂപും ഇല്ല എന്നാണു. സഖാക്കപിണറായിയും  വീ എസ്സും ഞാഒരു പോലെ ഇഷ്ടപ്പെടുന്നവരാണ്. പാര്ടിയുടെ സമുന്നത നേതാക്കഎന്ന നിലയിഎനിക്ക് അവരോടു ബഹുമാനം ഉണ്ട്. അവരിഒരാളോട് പ്രത്യേക സ്നേഹവും മറ്റൊരാളോട് സ്നേഹക്കുറ വും ഇല്ല.അവമാത്രമല്ല പാട്ടിയുടെ മറ്റു നേതാക്കനാരായ ശിവദാസമേനോൻ, കോടിയേരി, പലോളി മുഹമ്മദ്കുട്ടി, എളമരം കരീം തുടങ്ങി എല്ലാ വരും എനിക്കുപ്രി യപ്പെട്ട തന്നെ. അതിന്റെ അര്ഥം ഞാഅവരുടെ ആരുടെയെങ്കിലും പക്ഷക്കാരആണെന്നല്ല.

ഇത് പറ യുമ്പോപഴയ ചില കാര്യങ്ങഞാക്കുന്നു. പണ്ട് സീ പീ എമ്മിന്ടെ സമുന്നതരായ നേതാക്കന്മാരായിരുന്ന, .വി. ആര്യൻ, പീ വി കുഞ്ഞി കണ്ണൻ, എം വീ രാഘവൻ , കെ ഗൌരി അമ്മ തുടങ്ങിയ നേതാക്കളെയും എനിക്ക് വളരെ ഇഷ്ടമായിരുന്നു. വി ആര്യന്റെയും എം വി രാഘവന്ടെയും പ്രസംഗങ്ങഞാഅക്കാലത്ത് വളരെആസ്വദിച്ചിരുന്നു. അവഎന്നെ ആവേശം കൊള്ളിച്ചിരുന്നു. അതിന്ടെ അര്ഥം അവരിൽ  ആരുടെയെങ്കിലും പക്ഷക്കാരആയിരുന്നു എന്നല്ല. നേതാക്കളെല്ലാം ഗുരുതരമായ അച്ചടക്ക ലംഘ നം നടത്തിയതിനെ തുടന്നു പാടിയിനിന്ന് പുറത്തായി. ഇതിഒല്ലൂരിലെ മുന് എം എല് യും തൃശ്ശൂരിലെ സീ പീ എം നേതാവുമായിരുന്ന വി ആര്യനാണ് ആദ്യം പാര്ടി അച്ചടക്കം ലംഘി ച്ചതിനെ തുടന്ന് പാര്ടിയിൽ  നിന്ന് പുറത്തായത്. പാര്ടിയോടു ആലോചിക്കാതെ ത്രിശൂനഗരത്തി വി ആര്യപ്രസിഡന്റും ഈയിടെ അന്തരിച്ച സീ എസ് ഇഗനേ ഷിയ സ് സെക്രെട്ടരിയായും കൂണുകമുളക്കുന്നത്പോലെ നിരവധി യൂണിയനുകരൂപീകരിക്കപ്പെടുകയുണ്ടായി. പാര്ടിയുടെ അന്ഗീ കാരമില്ലാതെ വിഘടന പ്രവത്ത നവുമായി മുന്നോട്ടു പോയ .വി.ആര്യഅധികം താമസിയാതെ പാടിയിനിന്നും പുറത്തായി. വി  ആര്യപാര്ടിക്കു പുറത്തായതോടെ വി ആര്യനോടുള്ള പ്രിയവും ബഹുമാനവും ഇല്ലാതായി. അതിനു ശേഷം സീ പീ എം നേതാവ്  അഴീക്കോ രാഘവനെ വി ആര്യന്റെ ശിങ്കിടികദാരുണമായി കൊലപ്പെടുത്തി യതോടെ വി ആര്യപാര്ടിക്കുതീത്തും  വര്ജിക്കേ ണ്ട ആളാ യി മാറി. ഇതിനു ശേഷം കുറെ നാകഴിഞ്ഞാണ് എം വി രാഘവനും, പീ വി കുഞ്ഞികണ്ണ നും കെ ഗൌരിയമ്മയും ഒക്കെ പാര്ടി അച്ചടക്കം ലങ്ഘിച്ചതിനു പുറത്താകുന്നത്. അവപുറത്തായതോടെ അവരോടുള്ള ഇഷ്ടവും ബഹുമാനവും സ്വാഭാവികമായി ഇല്ലാതായി.

സാധാരണയായി പാടിയിനിന്നും പുറത്തായ നേതാവ് ഒന്നും അല്ലാതാകുകയാണ് പതിവ്. പണ്ട്  എം എസ് പറഞ്ഞിട്ടുണ്ട് പാടിയിഅച്ചടക്കത്തോടെ പ്രവത്തിച്ചാഅങ്ങനെയുള്ളവരെ പാടി ക്കാബഹുമാനിക്കും.അവര്ക്ക് പാടിയിതുടരാം.എന്നാൽ  പാര്ടി അച്ചടക്കം ലംഘിച്ചാതാനടക്കം ഉള്ളവർ  പാര്ടിക്കു പുറത്താകുകയും അതോടെ ആരും അല്ലാതാവുകയും ചെയ്യും എന്ന്. ചെയ്യും എന്ന്.

സീ പീ എം എന്ന പാടിയിവ്യക്തി പൂജക്ക്സ്ഥാനമില്ല. പാര്ടിയുടെ നേതാക്കന്മാരെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്ന തും അവരുടെ വ്യക്തിപരമായ കാര്യങ്ങകണക്കാക്കിയല്ല. അവപാര്ടി യുടെ നേതാക്കആയതു കൊണ്ടാണ്.. എപ്പോഅവരിആരെങ്കിലുംഅച്ചടക്കം ലംഘിക്കുകയോ മറ്റു  പാര്ടി വിരുദ്ധ പ്രവത്തനത്തിപ്പെടുകയോ ണെ ങ്കിഅവരോടുള്ള സ്നേഹവും ബഹുമാനവും അതോടെ ഇല്ലാതാകും. അത്ര തന്നെ.എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് പാര്ട്യും പാര്ടി അച്ചടക്കവും ആണ് പരമ പ്രധാനം. മറ്റൊന്നും പ്രശ്നമല്ലഇതിനു വിപരീതമായി നേതാക്കന്മാരുടെ പാര്ടി വിരുദ്ധ പ്രവര്ത്തനവും  അച്ചടക്ക ലംഘനവും അംഗീകരിച്ചു അവരുടെ അനുയായികളായി അവരുടെ പിറകെ പോയ ചിലരും പാടിയിഉണ്ടായിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എന്നാഅവവിരലിഎണ്ണാ വുന്നവമാത്രമായിരുന്നു. ബഹു ഭൂരിപക്ഷം പേരും എന്ടെ കാഴ്ചപ്പാടുള്ളവആണ്. ഇതാണ് സീ പീ എമ്മിനെ മറ്റു പാടികളിനിന്നും വ്യത്യസ്തമാക്കുന്നത് എന്ന് പറയട്ടെ.

****


No comments:

Post a Comment