Thursday, 1 August 2013

ജാതി ചിന്തയും മനുഷ്യരും

നമ്മുടെ നാട്ടിനാനാ ജാതിമതസ്തരുണ്ട്. . മതങ്ങവിരലിഎണ്ണാ വുന്നതെയുള്ളൂ . പക്ഷെ ജാതികഅതിലും എത്രയോ മടങ്ങ്കൂടുതലാണ്?

എന്റെ ബാല്യ കാലം മുതതാഴ്ന്ന ജാതി ക്കാരുടെ വീട്ടിൽ  നിന്നോ ഹോട്ടലി ൽ  നിന്നോ ഭക്ഷണം കഴിക്കരുത് എന്നഉപദേശം ശ്രവിച്ചാണ് ഞാവളന്നത്‌. അത് കൂടാതെ അന്യ ജാതിയ്പെട്ട  എന്റെ സുഹൃത്തുക്കളുടെ വീടുകളിപോകുന്നത് പോലും നാണക്കേടാണ് എ ന്നാണ്  എന്നെ പറഞ്ഞു മനസ്സിലാക്കിയിരുന്നത്.  ചിന്താഗതി നിന്ന് ഞാവിമുക്തനാകുന്നത് എന്റെ സ്കൂവിദ്യാഭ്യാസം കഴ്ഞ്ഞു ഞാസീ പീ എം വിശ്വാ സിയായ്തീന്നപ്പോമാത്രമാണ്. വില ക്കുകലംഖി ച്ചു കൊണ്ട് എന്റെധീവര സമുദായത്തിപെട്ട  ഒരു സുഹൃത്തി ണ്ടെ വീട്ടിൽ  ഞാപതിവായി പോകാറുണ്ടായിരുന്നു . കുറച്ചു നാകഴിഞ്ഞ് സുഹൃത്ത് വിവാഹിതനായപ്പോൾ ഞാഅതിൽ പങ്കെടുക്കുകയും സദ്യ ഉണ്ണുകയും ചെയ്തു. കാര്യം എന്റെ വീട്ടില് വലിയ എതിര്പ്പിനു കാരണമായിഅതി ന് ശേഷം എന്റെ വീടിനു സമീപമുള്ള എസ് ഡീ പി- ക്കാരുടെ ഒരു ഭജന സംഗം  നടത്തി   സദ്യയിലും ഞാപങ്കെടുത്തു വിവിധ ജാതിയിപെട്ടവരുടെ കൂടെ ഇരുന്നു സദ്യ ഉണ്ടു. പ്രശ്നവും എന്റെ വീട്ടിഒച്ചപ്പാ ടുണ്ടാക്കി.

അയിത്തവും തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും ദൃഷ്ടിയിപെട്ടാദോഷമുള്ള അവസ്ഥയും പുറമേ പ്രകടമല്ലെങ്കിലും നമ്മുടെ സമൂഹത്തിജാതി ചിന്ത ഇന്നും മനുഷ്യ മനസ്സുകളികുടികൊള്ളുന്നു എന്നത് ഒരു വാസ്തവമാണ് . പട്ടികജാതി-പട്ടിക ഗത്തിപെട്ടവര്ക്കും മറ്റുംജോലിക്ക്  സംവരണം പ്പെടുത്തിയപ്പോനമ്മുടെ നാട്ടിപല ജാതി സംഘടനകളും തങ്ങളുടെ ജാതിക്കു  കൂടി സംവരണം ര്പ്പെടുത്ത ണം  എന്ന് ആവശ്യപ്പെട്ടു കൊണ്ട് ജാതി വികാരം ആളി ക്ക ത്തി ക്കുവാൻ ൻ ശ്രമി ച്ച ത് നമുക്കറിയാം

സംവരണം എര്പ്പെടുത്തി യത് ആണ് നമ്മുടെ രാജ്യത്ത് അഭ്യസ്ത വിദ്യരായ മറ്റു വിഭാഗങ്ങളിപെട്ട വര്ക്ക് പ്രത്യേകിച്ചു മുന്നോക്ക  ജാ തിയിപെട്ട ആളുകള്ക്ക്  ജോലി ലഭിക്കാത്ത തിണ്ടേ കാരണം എന്ന രീതിയിജാതീയ വികാരം ആളി  കത്തിക്കുവാനും തീവ്ര ശ്രമങ്ങൽ  നടന്നു.ഇപ്പോഴും പ്ര ച രണം സജീവമാണ് താനും

പുരോഗമന  ചിന്താഗതിയുളള ക്കും  കമ്മ്യൂണിസ്റ്റ് കാര്ക്കുംപോലും ജാതിയുടെ വേ ലിക്കെട്ടുകലംഖിക്കുവാചിലപ്പോൽ സാധിക്കാറില്ല എന്നത് ഒരു സത്യം മാത്രം.  ഉദാ ഹരണത്തിന് ഒരു വിവാഹം ആലോചി ക്കുമ്പോ ഹു ഭൂരിപക്ഷം ആളുകളും സ്വന്തം സമുദായത്തിനിന്ന് വിവാഹം ചെയ്യാനാണ് താപ്പര്യപ്പെടുന്നത്. നേരിയ ഒരു വിഭാഗം മാത്രം ജാതിയും മതവും നോക്കാതെ വിവാഹം കഴിക്കുവാതാല്പ്പര്യം കാണിക്കുന്നു. ഇതിന്ടെ അടിസ്ഥാനം എന്താണ്? അത് മറ്റൊന്നുമല്ല, സ്വന്തക്കാരുടെയും ബന്ധുക്കളുടെയും ഒക്കെ എതിപ്പും വെറുപ്പും തുടര്ന്നുള്ള ഒറ്റ പെടുത്ത ലും ക്ഷ  ണിച്ചു വരുത്തണ്ട എന്ന വിചാരം തന്നെയാണ്.. അന്യ ജാതിയിലോ മതത്തിലോ പെട്ടവരെ വിവാഹം കഴിക്കുന്നത്തിനിന്ന്   പിന്തി രിപ്പിക്കുന്നത് എന്നതാണ് സത്യം.

പണ്ട് ഞാസഖാവ് കെ ഗോപാലന്റെ സഹായിയായി ഹിയികഴിയുന്ന സമയത്ത് സഖാവ് സുശീല ഗോപാലഒരു കൃസ്ത്യൻ  പെണ് കുട്ടിയെ എനിക്ക് വേണ്ടി വിവാഹംആലോചിച്ചു. പക്ഷെ എനിക്ക് അക്കാര്യത്തിയാതൊരു എതിര്പ്പും ഇല്ലായിരു ന്നുവെങ്കിലും ഞാഅന്യ മതത്തിപെട്ട ഒരു പെണ്കുട്ടിയെ വിവാഹം ചെയ്താവീട്ടുകാരുമായുള്ള ബന്ധം അറ്റ് പോകു മെന്ന ഒറ്റ കാരണത്താഞാസ്നേഹപുരസ്സരം അക്കാര്യം നിരസി ക്കുകയുണ്ടായി.  അതിനു ശേഷം എന്റെ  വി വാഹം  നടന്നപ്പോഎസ് എസ്സിണ്ടേ രേജിസ്ടരിഎസ്  എസ്സുമായി ഒരു ബന്ധവും ഇല്ലാത്ത നിക്ക് എന്റെ ഭാര്യക്കൊപ്പം ഒപ്പ് വയ്ക്കേണ്ടി വന്നു
വീണ്ടും എന്റെ മകൽ വിവാഹിതയായപ്പോഴും അതെ പോലെ തന്നെ വധൂവരന്മാരെ കൊണ്ട് എസ് എസ്സിണ്ടേ രേജിസ്ടരിഒപ്പിടുവിക്കുകയുണ്ടായി.

എന്റെ ഭാര്യയുടെ അച്ഛഎസ്എസ് ഭാരവാഹിയായിരുന്നു വളരെക്കാലം. അത് കാരണം ഞാനും ഭാര്യയും അവരുടെ കൂടെ താമസിക്കുമ്പോ തിഅംഗ ത്വം എടുക്കുവാഎന്റെ മേൽ  വലിയ സമ്മര്ദം ഉണ്ടായി. പക്ഷെ സീ പീ എമ്മിലുള്ള വിശ്വാസം എന്നെ അതിനു അനുവദിച്ചില്ല

സമീപ ഭാവിയിഞങ്ങസ്വന്തം വീട്ടിതാമസം തുടങ്ങുമ്പോൻ  എസ്  എസ്സിന്റെ അംഗ ത്വം ഞാൻ എടുക്കണമെന്നും ഇല്ലെങ്കിഅവളെ എടുക്കുവാഅനുവദിക്കണമെന്നും ആണ് എന്റെ ഭാര്യയുടെ ആവശ്യം ഇല്ലെങ്കിഅവഞങ്ങളെ മറ്റുള്ള നായര് കുടുംബങ്ങളിനിന്നും ഒറ്റപ്പെടുത്തുമെന്നും ഒരു കാര്യത്തിനുംബന്ധുക്കഉള്പ്പെടെയുള്ള  മറ്റുള്ള നായർ സമുദായ അംഗങ്ങസഹകരിക്കുകയില്ലെന്നുമാണ് അവപറയുന്നത്

നമ്മുടെ നാട് സാക്ഷരത കൈവരിക്കുന്നതിവമ്പിച്ച റെക്കോഡ്നേടിയെങ്കിലും പുരോഗമനാശയ ക്കാക്ക് പോലും ജാതിയുടെ മതികെട്ടിനിന്ന് പൂര്ണമായി മോചനം നേടുവാസാധിക്കാത്ത അവസ്ഥ ഇന്നും നില നില്ക്കുന്നു എന്നത് ഒരു പരാമര്ധം മാത്രം
***





No comments:

Post a Comment