Wednesday, 14 August 2013

ഞാൻ ട്രേഡ് യൂണി യൻ നേതാവായത് എങ്ങനെ?

തികച്ചും ആകസ്മികമായാണ് ഞാഹിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിജോലി  സ്വീകരിച്ചത്. അത് നടന്നത്   1981   സെപ്റ്റംബമാസത്തിലാണ്.  എന്റെ വീട് ആലപ്പുഴ ജില്ലയിലെ ചേത്തലയിലും എന്റെ ഭാര്യയുടെ വീട് തൊ ട്ട ടുത്ത ജില്ലയായ കോട്ടയത്തെ വൈക്കം എന്നസ്ഥലത്തും ആയതിനാകോട്ടയം ജില്ലയിലെ വെള്ളൂരിലുള്ള ഹിന്ദുസ്ഥാന്യൂസ്പ്രിന്റ്എന്നപൊതു മേഖലാ സ്ഥാപനത്തിൽ ജോലിക്ക് ചേന്നു. കേരളത്ത്പുതിയ തായി വ്യവസായങ്ങഒന്നും തുടങ്ങാത്തത് അത് തുടങ്ങ്യാഅടുത്ത ദിവസ്സം മുതൽ  അവിടെ സീ പീ എം കൊടി പിടിക്കുന്നത്കൊണ്ടാണെന്ന നിലക്കുള്ള പ്രചാരണം അന്നും ശക്തമായിരുന്നു നമ്മുടെ നാട്ടിലെ മനോരമാദി കുത്തക മാധ്യമങ്ങളെല്ലാം തന്നെ ഈപ്രചരണം സൂത്രിതമായ  നിലക്ക് നടത്തികൊണ്ടിരുന്നുഇതിനു ഉദാഹരണമായി അവർ ;എടുത്തു പറഞ്ഞത് വെള്ളൂ രിലെ ഹിന്ദുസ്ഥാന്യൂസ്പ്രിന്റ്കമ്പനിയുടെ കാര്യമായിരുന്നു കമ്പനി തുടങ്ങിയ കാലം മുതനിരന്തരം സമരമാണെന്ന്  പലപ്പോഴും മനോരമയിറിപ്പോട്ടുകവന്നത് ഞാവായിക്കുകയുണ്ടായി.

സാഹചര്യത്തിഞാന്യൂസ്പ്രിന്റ്കമ്പനിയിജോല്ക്ക് ചേര്ന്ന ശേഷം മേപറഞ്ഞ പ്രചാരണത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് ഞാസമഗ്രമായി അന്വേഷിച്ചു.അപ്പോഴാണ്ചില വസ്തുതകഎ\നി  ക്ക് മനസ്സിലായത്‌. ഒന്നാമതായി കമ്പനി രൂപം  കൊണ്ട ശേഷം  നടന്ന സമരങ്ങളെല്ലാം മാനേജ്മെന്റിലെ ചില ഉന്നതമാന്മാരും അറ്റ് ചില തല്പര കക്ഷികളും ചേന്ന് ആസൂത്രണം ചെയ്തു സൃഷ്ടിച്ചതായിരുന്നു എന്ന് അറിഞ്ഞുമറ്റൊരു കാര്യം അറി ഞ്ഞത് കം പനിയി യിസ്ഥിരം ജീവനക്കാ രുടെ യൂണി സ്വതന്ത്ര യൂണി ൻ  ആണ് . സീ ടീ യൂ -വിനു യൂണി ഇല്ല . പിന്നെ സീ ടീ യൂ വിനു ആകെയുള്ളത് കാഷുവൽ -കോട്രാക്റ്റ് തൊഴിലാളികളുടെ ഒരു യൂണി മാത്രമാണ്എന്നതാണ്. അങ്ങനെ  കുത്തക മാധ്യമങ്ങളിവന്നിരുന്ന വാത്തകവസ്തുതകളുമായി ഒരു തരത്തിലും  പൊരുത്തപ്പെടുന്നതായിരുന്നില്ല   എന്ന് എനിക്ക് ബോധ്യമായി . അത് മാത്രമല്ല അവിടെ നടന്ന സമരങ്ങളുടെ പേരില് അവിടെ യൂണി ൻ ൻപോലും ഇല്ലാത്ത സീ പീ എമ്മിനെ തിരെ അവനടത്തുന്ന  അപവാദ പ്രചാരണ തതി ണ്ടേ പൊള്ളത്തരവും  മനസ്സിലായി.

ഞാജോലിക്ക് ചേന്ന്     മാസങ്ൽ  കഴിഞ്ഞപ്പോപരസ്പരം ച്ചയിക്കൂടി പരിഹരിക്കാവുന്ന ഒരു പ്രശ്നത്തിന്മേമാനേ ജുമെന്റും യൂണിയനുകളും  തമ്മിതര്ക്കം ഉണ്ടാവുകയും അത് സമരത്തിലും തുടര്ന്നുള്ള ലോക്ക് ഔട്ടി ലും കലാശിക്കുകയും ചെയ്തു. സമരം തുടങ്ങിയപ്പോഞാആകെ മാനസിക സന്ഘര്ഷത്തിലായി. കാരണം  എന്റെ പ്രൊബേഷകാലം കഴിഞ്ഞിരുന്നു. എന്ന് വരികിലും കണ്ഫമേഷഎനിക്ക് കിട്ടിയിരുന്നില്ല. എന്റെ കൂടെ ഒന്നിച്ചു ജോലിക്ക് ചേന്നഇടതു പക്ഷ വിശ്വാസികളായവഉള്പെടെ  എല്ലാവരും തന്നെ രണ്ടു മൂന്നു ദിവസ്സത്തെ സമരത്തിപങ്കെടുത്ത ശേഷം ജോലിക്ക് കയറി. ജോലി നഷ്ടപ്പെടുമോ എന്ന ചിന്ത ഒരു വശത്ത് , സീ പീ എം വിശ്വാസിയായ ഞാഎന്റെ സ്വാര്ത ചിന്തക്ക് അടിമപ്പെട്ടു എങ്ങനെ ജോലിക്ക് കയറും എന്ന ചിന്ത മറുവശത്ത്. അങ്ങനെ ഞാആകെ വിഷമത്തിലായി. അതിനിടെ സമരത്തിപങ്കെടുത്ത രണ്ടു നേതാക്കളെ മാനേജുമെന്റ് ജോലിയിനിന്ന് പിരിച്ചു വിടുകയും ചെയ്തുഎന്നെ ജോലിയിനിന്ന് പുറത്താക്കുവാഎന്തെങ്കിലും പഴുതുണ്ടോ എന്ന്മാനേജ്മെന്റ്ലെ ചിലര് തല പുകഞ്ഞു ആലോചിച്ചുവെങ്കിലും എനിക്കെതിരായി ഒരു നടപടിയും എടുക്കുവാനിയമ പര  മായി  സാധിക്കുകയില്ല എന്നതിനാഅത് നടന്നില്ല . അന്നത്തെ സമരം   110      ദിവസ്സങ്ങനീണ്ടു നിന്നതിനു ശേഷമാണ് ഒത്തു തീര്പ്പുണ്ടായത് .

സമരം കഴിഞ്ഞപ്പോനിരവധി സഖാക്കഞായൂണി യണ്ടേ നേതൃത്വത്തിവരണമെന്ന് സ്നേഹപൂവ്വം ആവശ്യപ്പെട്ടു അവരുടെ നിരന്തരമായ സമ്മര്ദ ത്തിനു മുപിഒടുവിൽ  എനിക്ക് വഴങ്ങേണ്ടതായി വന്നു. അങ്ങനെ    1982       -ൽ  ഞായൂണി യണ്ടേ എക്സിക്യൂട്ടീവു കമ്മറ്റിയിഅംഗ മായി. രണ്ടു കൊല്ലക്കാലം പദവി വഹിച്ച ശേഷം   1985     -ൽ യൂണി യണ്ടേ സെക്രെട്ടറി യായി തെരഞ്ഞെടുക്കപ്പെട്ടുഞാസെക്രെട്ടറി ആയി പ്രവര്ത്തിച്ച കാലം വളരെ സംഭവ ബഹുലമായിരുന്നു. ഞായൂണി ൻ   സെക്രെട്ടറി ആയിരുന്ന കാലത്ത് മാനേജ്മെന്റും യൂണിയനുമായി പ്രശ്നങ്ങൽ  ചര്ച്ച ചെയ്തു പരിഹാരം കണ്ടെത്തുന്ന ഒരു കീഴ് വഴക്കം ചരിത്രത്തിൽ ആദ്യമായി കമ്പനിയിനടപ്പിലാക്കുവാഞാനുള്പ്പെടെയുള്ള നേതൃത്വം പര്ശ്രമിച്ചു. . ൽ ഫലമായി എന്തെങ്കിലും പ്രശങ്ങഉണ്ടാകുമ്പോൾ ഏറ്റുമുട്ടലിന്റെ പാത വെടിഞ്ഞു ഒരു മേശക്കു ചുറ്റൂം ഇരുന്നു കാര്യങ്ങചര്ച്ച ചെയ്തു പരിഹരിക്കുവാൻ മാനേജുമെന്റിനെ പ്രേരിപ്പിക്കാനും അത് വഴി കമ്പനിക്കും തൊഴിലാളിക്കും ഒരു പോലെ പ്രയോജനകരമായ ഒരു അവസ്ഥ ഉണ്ടാക്കുവാനും കഴിഞ്ഞുമേൽ പറഞ്ഞ രീതി യി ൽ പ്രശ്നങ്ങച്ചയികൂടി പരിഹരിക്കുന്ന അവസ്ഥ നടപ്പിലായതിനെ തുടന്ന് കമ്പനിയിലെ ഉല്പാദനവും നാൽ ക്ക് നാവര്ധിച്ചു വന്നു ഓരോ മാസവും റെക്കോര്ഡ് ഉല്പാദനം കൈവരിക്കുവാകമ്പനിക്കു   സാധിക്കുകയും ചെയ്തു.

നേരത്തെ പറഞ്ഞത് പോലെ ഞാ കമ്പനിയിജോലിക്ക് ചേരുമ്പോസ്ഥിരം ജീവനക്കാരുടെ യൂണി സ്വതന്ത്ര യൂണി ആയി രുന്നു. ഞാസെക്രെട്ടറി ആയതിനു ശേഷം ഞാനും മറ്റൊരു സെക്രെട്ടറി യായിരുന്ന സഖാവ് വീ പീ ജനാർ ദ  നും (ഇപ്പോഒഞ്ചിയം പഞ്ചായത്ത് സീ പീ എം ലിമേന്ടറിപാര്ടി ലീഡർ) മറ്റു സമാന ചിന്താഗതിക്കാരായ തൊഴിലാളികളും സ്വതന്ത്ര യൂണിയനെ സീ ടീ യൂ-വിലയിപ്പിക്കുന്നത്സംബന്ധിച്ചു ഒരു ചര്ച്ച തുടങ്ങുകയും ക്രമേണ  ഹു ഭൂരിപക്ഷംതൊഴിലാളികളുടെയും അന്ഗീകാരത്തോ ടെ   യൂണിയനെ സീ ടീ യു -വി ൽ  ലയിപ്പിക്കുകയും ചെയ്തു. പ്രക്രിയ തുടങ്ങുന്നതിണ്ടേ മുന്നോടിയായി  യൂണി യണ്ടേ പ്രേസിഡ ന്റായി സഖാവ് കെ ൻ രവീന്ദ്രനാഥി നെയും ജനറസെക്രെട്ടറി ആയി സഖാവ് വൈക്കം വിശ്വനെയും തെരഞ്ഞെടുക്കുകയും ചെയ്തു

ഞായൂണിയസെക്രെട്ടറി ആയിരിക്കുമ്പോസഖാവ് കെ ൻ രവീന്ദ്രനാഥി  ണ്ടെ നിദേശാനു സ്സരണം  ബോനസ്സിനു അര്ഹത ഇല്ലാത്ത കാലയളവിബോണസ് നിയമം അനുസരിച്ച് അര്ഹതയില്ലെങ്കിലും ബോണ സ് നിയമത്തിനു പുറത്തു ബോണ സ്സിനു  അര്ഹതയുന്ടെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് മറ്റു യൂണിയനുകളെയും യോജിപ്പിച്ച് കൊണ്ട് യൂണി പ്രക്ഷോഭം സംഘടിപ്പിച്ചു.  ലമായി ആദ്യ വര്ഷം 150, പിന്നീടു 350, തുടര് ഷങ്ങളിൽ  500  , 750  ,900  എന്നനിലക്ക് അഡ്വാസ്എന്നപേരില് ഓരോ തുകകബോണ സിനു അര്ഹത നേടും വരെ കമ്പനിയിലെ തൊഴിലാളികള്ക്ക് ഓണക്കാലത്ത്  നേടിക്കൊടുക്കുവാസീ ടീ യു വിണ്ടെ  പ്രവര്ത്തനം കൊണ്ട് സാധിച്ചു  എന്നത് ഇത്തരുണത്തിഎടുത്തു പറയേണ്ടതുണ്ട്ഇത് കൂടാതെ വളരെ മാന്യമായ ശമ്പള പരിഷ്കരണത്തിലൂടെ തൊഴിലാളികള്ക്ക് വമ്പിച്ച നേട്ടം ഉണ്ടാക്കുവാനും യൂണി യണ്ടേ മുന്കൈ മൂലം സാധിച്ചു

തുടരെ തുടരെയുള്ള സമരങ്ങള മൂലം നാശ ത്തി ണ്ടെ   പട് കുഴിയിലാകും എന്ന് നമ്മു ടെ നാട്ടിലെ കുത്തക മാധ്യമങ്ങളും സീപീ എം വിരുദ്ധ ശക്തികളും വിധിയെഴുതിയ ഹിന്ദുസ്ഥാന്യൂസ്പ്രിന്റ്കമ്പനി കേരളത്തിന്ടെ അഭിമാനമായി വളര്ന്നു എന്നത് നമ്മുടെ സംസ്ഥാനതിണ്ടേ ചരിത്രത്തിൽ സുവണ്ണ  ലിപികളാഎഴുതി ചേര്ക്കേണ്ട ഒരു കാര്യമത്രെ.  

കാലത്ത് നടന്ന  നിര്ഭാഗ്യകരമായ ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. അത് കമ്പനിയി ൻ  ടീ യൂ സീ യൂണിയനിപെട്ട ഒരു  തൊഴിലാളിക്ക് അപകടം നേര്ട്ടതിനെ തുടന്ന് ഉണ്ടായ സംഭവ വികാസങ്ങളെ പറ്റിയാണ് .അന്ന് പ്രശ്നം ചര്ച്ച ചെയ്യാസീ ടീ യു നേതാക്കളായ എന്നെയും സഖാവ് ജനാര്നദന  നെയും കൂട്ടി കമ്പനി എം ഡി യെ കാണാപോയപ്പോ ൻ  ടീ യൂ സി -ക്കാര് എം ഡി-യെ ആക്രമിക്കുവാമുതിരുകയും ഞങ്ങളുടെ സമ യോജിതമായ ഇടപെടൽ  മൂലം എം ഡി ഒരു പോറപോലും ഏല്ക്കാതെ രക്ഷപ്പെടുകയും ചെയ്തു സംഭവത്തെ തുടന്ന്അതിഉത്തരവാദിത്തം  ഇല്ലായിരുന്നുവെങ്കിലും  അന്ന് കേരളം ഭരിച്ചിരുന്നതു  കൊണ്ഗ്രെസ്സിന്റെനേതൃത്തത്തിലുള്ള ഗവേന്മേന്റായിരുന്നതിനാൽ  സീ ടീ യു നേതാക്കളെ യും കേസ്സിൽ  കുടുക്കുവാഅവര്ക്ക് സാധിച്ചു. ഞാനും മറ്റൊരു സെക്രെട്ടറി ആയിരുന്ന ജനാർ ദ നനും ആറാം പ്രതിയും   ഏഴാം  പ്രതിയും ആയി..ഒടുവിൽ  പിന്നീട് അധി കാരത്തിവന്ന നായനാര് സര്കാരാന് കേസ്സ് പിന് വലിച്ചത് 

നീണ്ടഷങ്ങയൂണി യണ്ടേ സെക്രെട്ടറി ആയിരുന്നതിനു ശേഷം ഞാസ്വമേധയാ ഭാരവാ ഹിത്വ ത്തിനിന്നും 1991-ൽ   മാറി  സൂപവൈസ്സപദവിയിലേക്ക്   സ്ഥാനകയറ്റം കിട്ടിയ  1994  വരെ എക്സിക്യൂട്ടീവ് കമ്മറ്റി മെംബറായി പ്രവര്ത്തിച്ചു.

ഇന്ന് തിരിഞ്ഞു നോക്കുമ്പോതികച്ചും ആകസ്മികമായി യൂണിയൻ ൻ നേതൃത്വത്തിഎത്തി ചേന്ന താണെങ്കിലും കമ്പനിയെ സംബന്ധിച്ചും അവിടത്തെ തൊഴിലാളിയെ സംബന്ധിച്ചും ഉണ്ടായ  നിരവധി സംഭവ വികാസങ്ങളുടെ സാക്ഷിയാ കുവാനും ഒരു  സീ ടീ യൂ പ്രവര്തകഎന്നനിലയിൽ  എന്റേതായഎളിയ  സംഭാവനകതൊഴിലാളികൽ ക്കും കമ്പനിക്കും  നല്കുവാനും കഴിഞ്ഞു എന്നതിൽ ഞാചാരിതാ ര്ധ്യം കൊള്ളുന്നു 





No comments:

Post a Comment