Monday, 17 September 2012

അരുന്ധതീ റോയിയും സീ പീ എമ്മും

കേരളത്തിലെ യഥാര് ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന കപട ഇടതുപക്ഷക്കാരും ചില ബുദ്ധി ജീവികളും ടീപീ ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം സംഘടിതമായി സീപീ എമ്മിനെ ആക്രമിച്ചുകൊന്റിരിക്കുകയാണ്. എല്ലാ സീ പീ എം വിരുദ്ധ  ശക്തികളും  വിഷയത്തില്അവര്ക്ക് കൂട്ടായി ഉണ്ട്. ;കപട ഇടതുപക്ഷക്കാര്ക്ക് നമ്മുടെ നാട്ടിലെ ബൂര്ഷ്വാ മാധ്യമങ്ങളുടെയും പിന്തിരിപ്പന്മാരുടെയും പൂര് പിന്തുണയും ഉണ്ട്. ഇവരില്പ്രധാനികള്ബകുനാഎന്നറിയപ്പെടുന്നബെര്ലിന്കുഞ്ഞനന്ദന്നായര്അസ്സാദ്സീ ആര്‍ നീലകണ്ടന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്ഉമേഷ്‌ ബാബുകെ വേണു, സീ ആര്‍ പരമേശ്വരന്‍ എന്നിവരത്രേടീ പീ ചന്ദ്രശേഖരന്റെ കൊലപാതത്തിനു ശേഷം കേരളം സന്ദര്ശിച്ച പ്രസിദ്ധ ബെന്ഗാളി എഴുത്തുകാരി മഹേശ്വതാ ദേവി അവര്ക്ക് നവോന്മേഷം നല്കുകയും ചെയ്തു. കേരളത്തില്നിന്നും ബെങ്ങാളില്നിന്നും സീ പീ എമ്മിനെ തുടച്ചു നീക്കുവാന്ആഹ്വാനം നല്കിയ ശേഷമാണ് അവര്മടങ്ങി പോയത്.

സീ പീ എം സ്ടാലിനിസ്റ്റ് പാര്ടിയാനെന്നും വലതുപക്ഷ അവസരവാദികളുടെ  പാര്ട്ടിയാണെന്നും ഒക്കെ  കപട   ഇടതുപക്ഷക്കാര്പ്രചരിപ്പിക്കുന്നു. എങ്ങനെയും സീ പീ എമ്മിനെ തകര്ക്കുക എന്നതാണ് അവരുടെ ഒരേ ഒരു അജണ്ട.

കേരളത്തിന്റെ ചരിത്രം അറിയാവുന്നവര്ക്കെല്ലാം കേരളത്തിന്റെ ചരിത്രത്തില്കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തിനുള്ള സ്ഥാനം എന്തെന്ന് വ്യക്തമായി അറിയാം സീ പീ എം ദുര്ബലമായാല്ആരാണ് ശക്തി പ്രാപിക്കുക എന്ന് സാമാന്യ ബുദ്ധിയുള്ളവര്ക്ക് അറിയാവുന്ന കാര്യമാണ്. എന്നിട്ട് കൂടി കപട ഇടതുപക്ഷകാര്ശ്രമിക്കുന്നത് എങ്ങനെയും സീ പീ എമ്മിനെ തകര്ക്കുവാനാണ്എന്തായാലും ഇവരുടെ പ്രചരണം സീ പീ എമ്മില്വിശ്വസിക്കുന്ന നേരിയ ശതമാനം ആളുകളെ പോ ലും  സ്വാധീനിച്ചിട്ടില്ല എന്നത് വസ്തുതയാണ്. അത് വളരെ  ശുഭോദര്ക്കമായ ഒരു കാര്യം ആണ്.

സാഹചര്യത്തിലാണ് സീ പീ എം വിരുദ്ധ ചിന്താഗതി വച്ച് പുലര്ത്തുന്ന ആളാണെങ്കിലും സീ പീ എം കേരളത്തില്‍ തകരുന്നത് ഒരു നല്ല കാര്യമല്ലെന്നും സീ പീ എം തകര്നാല്ഹിന്ദു വര്ഗീയ പാര്ടിയായ  ബീ ജേപ്പി ശക്തി പ്രാപിക്കുകയായിരിക്കും  ഫലം എന്നും നോബല്സമ്മാന ജേതാവും പ്രസിദ്ധ എഴുത്തുകാരിയും മലയാളിയുമായ അരുന്ധതീ റോയ് അഭിപ്രായപ്പെടിരിക്കുന്നു. . അരുന്ധതീ റോയ്ക്കെങ്കിലും ഇക്കാര്യം ബോധ്യപ്പെട്ടത് നല്ല കാര്യം. മറ്റു സീ പീ എം  സീ പീ എം വിരുധരുടെതില്നിന്നും വ്യത്യസ്തമായ ഒരു  കാഴ്ച്ചപാടാനു അത്അത് കൊണ്ടു തന്നെ തിരിച്ചറിവ് തീര്ത്തും സ്വാഗതാര് മത്രേ  
*****

  

No comments:

Post a Comment